സുന്ദരീ മഞ്ചമിതിങ്കലിരുന്നു
മതിമതി മതിമുഖി പരിതാപം
കണ്ടിവാര്‍കുഴലീ എന്നെ കണ്ടീലയോ ബാലേ
കീചകവധം (ശ്വാസം മുട്ടിയുള്ള മരണമാണ് കീചകന്റേത്)
കീചകന്‍ : ശ്രീ: സദനം കൃഷ്ണന്‍കുട്ടി
സൈരന്ധ്രി : ശ്രീ: കലാ: കേശവന്‍ നമ്പൂതിരി
വലലന്‍ : ശ്രീ: മാര്‍ഗ്ഗി ശ്രീകണ്ഠന്‍
നടന്നത് : കനകക്കുന്ന്, തിരുവനന്തപുരം